Sunday, September 26, 2010

കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഉണർ വേകികൊണ്ട് ഇടതുമുന്നണി സർക്കാർ

  • വൈദ്യവിദ്യാഭ്യാസ മേഖല കൂടുതല് കാര്യക്ഷമമാക്കുന്നതിനുവേണ്ടി ഹെല്ത്ത് യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
  • മെഡിക്കല് കോളേജ് ഡോക്ടര്മാരുടെ വേതനം കൂട്ടി, സ്വകാര്യ പ്രാക്ടീസ് നിരോധിച്ചു
  • മെഡിക്കല് കോളേജികളിലെ അധ്യാപക ഒഴിവ് നികത്തുവാന് ഉൌര്ജ്ജിത നടപടി സ്വീകരിച്ചു.
  • മെഡിക്കല് കോളേജുകളിലെ സേവനം മെച്ചപ്പെടുത്തുന്നതിനായി റസിഡന്സി സന്പ്രദായം ഏര്പ്പെടുത്തി.
  • മെഡിക്കല് കോളേജ് ആശുപത്രികള് റഫറല് യൂണിറ്റുകളാക്കി
  • അഞ്ച് മെഡിക്കല് കോളേജികളിലും എം.ആര്.ഐ. സ്കാന് ഉള്പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള് ലഭ്യമാക്കി
  • മെഡിക്കല് കോളേജുകളിലെ ഇരട്ട നിയന്ത്രണം ഒഴിവാക്കി
  • തിരുവനന്തപുരം മെഡിക്കല് കോളേജില് 120 കോടിരൂപയുടെ വികസനപ്രവര്ത്തനം നടപ്പാക്കി
  • ആലപ്പുഴ മെഡിക്കല് കോളേജ്പൂര്ണമായും വണ്ടാനത്തേക്ക് മാറ്റി
  • ആലപ്പുഴയില് ജനറല് ആശുപത്രി കൊണ്ടുവന്നു.
  • കോഴിക്കോട് മെഡിക്കല് കോളേജില് സ്പെഷ്യാലിറ്റി ബ്ലോക്ക്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
  • 140 ആശുപത്രികളില് പ്രസവസൌകര്യം
  • സര്ക്കാര് ആശുപത്രികളില് ഔഷധക്ഷാമം ഇല്ലാതാക്കി
  • ആശുപത്രി വികസനത്തിനു വര്ഷന്തോറും ഫണ്ട് അനുവദിച്ചു
  • ഡോക്ടര്മാരുടെ ഒഴിവുകള് നികത്തി
  • റീജണല് ക്യാന്സര് ഇന്സ്റ്റിട്യൂറ്റില് അത്യാധുനിക ഉപകരണങ്ങള്
  • ദേശീയ ഗ്രാമീണാരോഗ്യ ദൌത്യം പദ്ധതി ഫലപ്രദമായി ഉപയോഗപ്പെടുത്തി.
  • 14 ആശുപത്രികള് എന്എബിഎച്ച് അക്രഡിറ്റേഷനിലേക്ക്
  • 115 സാമൂഹികാരോഗ്യകേന്ദ്രങ്ങള് ദേശീയ നിലവാരത്തില്
  • 126 തീരദേശ ആശുപത്രികള് നവീകരിച്ചു
  • 300 ആശുപത്രികള് അപ്ഗ്രേഡ് ചെയ്തു.
  • പേവിഷബാധയേറ്റവര്ക്ക് ചികിത്സ പൂര്ണമായും സൌജന്യമാക്കി
  • ഡോട്ട്സ് പ്ലസ് ചികിത്സ പൂര്ണതോതില് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റി.  ജനനി സുരക്ഷാ യോജന വഴി അഞ്ചു ലക്ഷം സ്ത്രീകള്ക്ക് 40 കോടി രൂപ നല്കി
  • പാവപ്പെട്ട 6,626 രോഗികള്ക്ക് ഒന്പത് കോടി രൂപയുടെ സഹായം ലഭ്യമാക്കി
  • വിദ്യാലയങ്ങളില് സമഗ്ര ആരോഗ്യപരിപാടിക്ക് തുടക്കം കുറിച്ചു
  • മെഡിക്കല് പിജി പ്രവേശനത്തിന് സര് വീസ് ക്വാട്ട ഏര്പ്പെടുത്തി.
  • ഡോക്ടര്മാര്ക്ക് സ്പെഷ്യല് അലവന്സും സ്പെഷ്യല് പേയും അനുവദിച്ചു.
  • ആശുപത്രികളില് സ്പെഷ്യാലിറ്റി - അഡ്മിനിസ്ട്രേറ്റീവ് കേഡര്
  • സര്ക്കാര് മേഖലയില് പുതിയ അഞ്ച് നഴ്സിങ് കോളേജുകള് തുടങ്ങി.
  • ആലപ്പുഴയില് നാഷണല് വൈറോളജി ഇന്സ്റ്റിട്യൂട്ട്
  • കെഎസ്ഡിപിയെ പുനരുജ്ജീവിപ്പിച്ചു.
  • പ്രധാന ആശുപത്രികളില് ഹൌസ് കീപ്പിങ് സംവിധാനം ഏര്പ്പെടുത്തി
  • 3479 നഴ്സുമാര്ക്ക് പ്രമോഷന് നല്കി.
  • 800 ലേറെ  തസ്തികകള് സൃഷ്ടിച്ചു
  • ഫ്ളോട്ടിങ് ഡിസ്പെന്സറികള് തുടങ്ങി.
  • പൂട്ടിക്കിടന്ന ആശുപത്രികള് പ്രവര്ത്തന സജ്ജമാക്കി
  • സ്ഥലം മാറ്റവും നിയമനവും അഴിമതിരഹിതമാക്കി
  • അട്ടപ്പാടി, നല്ലൂര്നാച് ട്രൈബല് ആശുപത്രികള് പൂര്ണതോതില് പ്രവര്ത്തിപ്പിച്ചു.
  • ആദിവാസി ആരോഗ്യ പരിപാടികള് തുടങ്ങഇ
  • സാന്ത്വന ചികിത്സയില് ജനകീയ കൂട്ടായ്മ ഏര്പ്പെടുത്തി
  • എച്ച് ഐവി അണുബാധിതരുടെ സംരക്ഷണങ്ങള്ക്ക് ഊന്നല് നല്കി
  • ആശുപത്രികളുടെ പ്രവര്ത്തന വികേന്ദ്രീകരണം
  • ഔഷധ രംഗത്തെ മാഫിയാ പ്രവര്ത്തനം ഇല്ലാതാക്കി
  • നഴ്സുമാര്ക്ക് വിദേശത്ത് തൊഴില് അവസരം ലഭ്യമാക്കി
  • വട്ടിയൂര്ക്കാവ് ക്യൂബല് മാതൃകയില് കൊണ്ടുവന്നു
  • മെഡിക്കല് കോളേജ് ലൈബ്രറികളില് ഗ്ലോബല് ഇന്ഫര്മേഷന് നെറ്റ് വര്ക്ക് സ്ഥാപിച്ചു
  • നഴ്സിങ് കൌണ്സില് പുനസംഘടിപ്പിച്ചു
  • ആയൂര് വേദ ചികിത്സയ്ക്കും പഠനത്തിനും പ്രത്യേക പരിഗണന നല്കി.
  • മസാജ് പാര് ലറുകളെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടു വന്നു.
  • ആയൂര്വേദനത്തിന് പ്രത്യേക ഡ്രഗ്സ് കണ്ട്രോളര് വിഭാഗം രൂപീകരിച്ചു.
  • മഞ്ചേരി ജില്ലാ ആശുപത്രി ജനറല് ആശുപത്രിയായി ഉയര്ത്തി, അത്യാധുനിക സൌകര്യങ്ങളോടെയുള്ള കെട്ടിടം ജനങ്ങള്ക്ക് തുറന്നു കൊടുത്തു.
  • കാസര്കോട് ജില്ലാ ആശുപത്രി ജനറല് ആശുപത്രിയായി ഉയര്ത്തി, ബഹുനിലകെട്ടിടം പൂര്ത്തിയാക്കി അടിസ്ഥാന സൌകര്യം ഒരുക്കി.
  • പാലക്കാട് ജില്ലാ ആശുപത്രി മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിച്ചു.
  • തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില് ബിഹേവിയര് ഇന്റന്സീവ് കെയര് യൂണീറ്റ് ആരംഭിച്ചു.
  • കുട്ടികള്ക്കും കൌമാരപ്രായക്കാര്ക്കുമുള്ള ബ്ലോക്കിന്റെ നിര്മ്മാണം ആരംഭിച്ചു.
  • തൃശൂര് മാനസികാരോഗ്യകേന്ദ്രത്തില് പുനരധിവാസ വാര്ഡ് പണിതു.
  • പത്തനംതിട്ട ജനറല് ആശുപത്രി, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവയുടെ പുതിയ കെട്ടിടം പണി പൂര്ത്തിയാക്കി.
  • തിരുവനന്തപുരത്ത് സംസ്ഥാന ആരോഗ്യകുടുംബക്ഷേമ ഇന്സ്റ്റിട്യൂട്ടിന് പൂതിയ കെട്ടിടം നിര്മ്മിച്ചു, പൂര്ണതോതില് പ്രവര്ത്തനം തുടങ്ങി
  • നെയ്യാറ്റിന്കര താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും ട്രോമാകെയര് കേന്ദ്രങ്ങള് ആരംഭിച്ചു
  • നെയ്യാറ്റിന്കരിയല് പുതിയ ഒ.പി. ബ്ലോക്ക് നിര്മ്മിച്ചു
  • വയനാട് ജില്ലയിലെ വൈത്തിരി താലൂക്ക് ആശുപത്രിയില് പുതിയ അത്യാഹിതവിഭാഗം തുറന്നു.
  • കോഴിക്കോട് കോട്ടപ്പറന്പ് സ്ത്രീകളഉടേയും കുട്ടികളുടേയും ആശുപത്രിയില് ഒരു കോടി രൂപയുടെ വികസന പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കി അത്യാധുനിക സൌകര്യങ്ങള് ഒരുക്കി.
  • വൈക്കം താലൂക്ക് ആശുപത്രിയില് സിടി സ്കാന് യൂണിറ്റ് സ്ഥാപിച്ചു
  • തൃശൂര് മെഡിക്കല് കോളേജില് നബാര്ഡ് ഫണ്ട് ഉപയോഗിച്ച് 23 കോടി രൂപയുടെ വികസന പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു.
  • കണ്ണൂര് റീജിയണല് പബ്ലിക് ഹെല്ത്ത് ലാബ് തുറന്നു.

വനസംക്ഷണത്തിലം കേരള മാതൃക

  • റിസര് വ്വ് വനവിസ്തൃതിയില് വര്ദ്ധന
  • പട്ടികവര്ഗ്ഗ കുടുംബങ്ങള്ക്ക് ഗൃഹനിര്മ്മാണത്തിന് സൌജന്യമായി തടി
  • ആദിവാസികളുടെ ജൈവകുരുമുളക് ലോക വിപണിയില്
  • സൈലന്റ് വാലി നാഷണല് പാര്ക്കിന് ബഫര്സോണ്
  • കൈയേറ്റങ്ങളില് നിന്ന് ഭൂസന്പത്ത് രക്ഷിച്ചുകൊണ്ട് നീലക്കുറുഞ്ഞി സാങ്ച്വറി
  • ദേശീയ പക്ഷിയായ മയിലുകളുടെ സംരക്ഷണത്തിനായി ചൂലന്നൂര് മയില് സാങ്കേതം
  • കേരളത്തിലെ കാടികളില് നിന്ന് സംഘടിത കാഞ്ചാവു കൃഷി അവസാനിപ്പിച്ചു
  • കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്ച്ച്
  • നാട്ടാന പുനരധിവാസകേന്ദ്രം തിരുവനന്തപുരം കോട്ടൂരില്
  • ഒറ്റപ്പെട്ട വന്യജീവികളുടെ സംരക്ഷണാര്ത്ഥം മലയാറ്റൂര് കപ്രിക്കാട് അഭയാരണ്യം
  • കാവ് സംരക്ഷണത്തിന് സമഗ്ര പദ്ധതി
  • വനവിഭവങ്ങളുടെ വിപണനത്തിന് വനശ്രീ
  • തടിലേല വ്യവസ്ഥകള് സുതാര്യമാക്കി, 686 കോടി രൂപയുടെ വരുമാനം സംസ്ഥാന ഖജനാവിലേക്ക്
  • ശുദ്ധജല  വിപണനവും ശബരിമലക്കാടുകളുടെ രക്ഷയുംലക്ഷ്യമിട്ട് ശബരിജലം പദ്ധതി
  • ഒന്നര നൂറ്റാണ്ടായി വെറും 5 രൂപയില് താഴെയായിരുന്ന സ്വകാര്യതോട്ടങ്ങളുടെ പാട്ടം പുതുക്കി പൊതുമേഖലയിലേതിന് തുല്യമായി 1300 രൂപയാക്കി
  • വനനദികളിലെ മണല് പാവപ്പെട്ടവര്ക്ക് മാര്ക്കറ്റ് വിലയുടെ പകുതി വിലയ്ക്ക് ലഭ്യമാക്കുന്ന മണല് കലവറ
  • എന്റെ മരം പദ്ധതിയ്ക്കും വനാവരണ വര്ദ്ധനവിലെ മികവിനും ദേശീയ അംഗീകാരം - ഇന്ദിരാ പ്രിയദര്ശിനി വൃക്ഷമിത്ര പുരസ്ക്കാരം (2007,2008)

ജനകീയ കാർഷിക മുന്നേറ്റത്തിന് ഒരു കേരള മാതൃക സൃഷ്ടിച്ചുകൊണ്ട് കരുത്തോടെ മുന്നോട്ട്


  • കര്ഷക ആത്മഹത്യകള് അവസാനിച്ചു.
  • 15000 ഹെക്ടറില് തരിശുനിലക്കൃഷി
  • ആയിരം ഹെക്ടറില് കരനെല്കൃഷി
  • നെല്ലുല്പാദനത്തില് 1.25 ലക്ഷം ടണ്ണിന്റെ വര്ദ്ധനവ്
  • 3050 ഹെക്ടറില് അധികമായി പച്ചക്കറി കൃഷി, ആയിരം പച്ചക്കറി ഗ്രാമങ്ങള്
  • ന്യായവില്ക്ക് രണ്ടുലക്ഷം പച്ചക്കറിക്കിറ്റുകള്
  • പച്ചക്കറി വിലക്കയറ്റം തടയാന്20 % സബ്സിഡിയോടെ പച്ചക്കറി വിപണികള്
  • 42113 കര്ഷകര്ക്ക് കടാശ്വാസ കമ്മീഷന്റെ ശുപാര്ശയനുസരിച്ച് കടക്കെണിയില് നിന്നും മോചനം.
  • 5 ലക്ഷം കര്ഷകര്ക്ക് കിസ്സാന്ശ്രീ സൌജന്യ ഇന്ഷുറന്സ്
  • പൊതുമേഖലാ സ്ഥാപനങ്ങള് റെക്കോര്ഡ് ലാഭത്തില്
  • നാളികേര കര്ഷകര്ക്ക് പെന്ഷന്
  • 101 ഗ്രാമങ്ങള് തരിശുരഹിതമാകുന്നു, തരിശുരഹിത കേരളം ലക്ഷ്യം
  • മൂന്നുലക്ഷം കര്ഷകരെ പങ്കാളികളാക്കി40,000 ഹെക്ടറില് ജൈവക്കൃഷി
  • കാര്ഷികോല്പ്പാദനത്തില് സ്വയം പര്യാപ്തമായ 100 അക്ഷയ ഗ്രാമങ്ങള്
  • തലസ്ഥാന നഗരിയില് കര്ഷകര്ക്കായൊരു കര്ഷകഭവന്
  • കാര്ഷിക സൂപ്പര് ബസാര് ഷൃംഖല
"കിസാൻ അഭിമാൻ" രാജ്യത്താദ്യമായി കർഷകർക്ക് പെൻഷൻ
കേരള സ്റ്റേറ്റ് വെയര് ഹൌസിംഗ് കോര്പ്പറേഷന്
  • നഷ്ടത്തില് നിന്ന് ലാഭത്തിലേക്ക്
  • ആലത്തൂര് മോഡേണ് റൈസ്മില്ലില് നിന്നും അന്നം കുത്തരി വിപണിയിലേക്ക്
  • വെയര്ഹൌസുകളിലൂടെ അന്നം കുത്തരി പൊതുജനങ്ങള്ക്ക് മിതമായ നിരക്കില് ലഭ്യമാക്കി
  • പൊതുമേഖലയില് ആദ്യമായി കണ്ടെയിനര് ഫ്രൈറ്റ് സ്റ്റേഷന് തൃപ്പൂണിത്തറയില്
  • പൊതുമേഖലാ സ്ഥാപനങ്ങളുടെ നിര്മ്മാണപ്രവര്ത്തനങ്ങളും വിവിധ സ്ഥാപനങ്ങളിലെ കീടനാശീകരണ പ്രവര്ത്തനങ്ങളഉം ഏറ്റെടുക്കുന്നു.

പ്രവാസികൾക്ക് ക്ഷേമവും കരുതലും

  • 21.9 ലക്ഷം പ്രവാസികള്. മാന്ദ്യകാലത്തും മഹത്തായ സംഭാവന
  • വിദേശകേരളീയര്ക്ക് തിരിച്ചറിയല് രേഖ
  • തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് അറ്റസ്റ്റേഷന് കേന്ദ്രങ്ങളില് 1,31,324 ഉദ്യോഗാര്ത്ഥികള്ക്ക് എച്ച്.ആര്.ഡി. അറ്റസ്റ്റേഷന്
  • വിദേശത്ത് ജയിലില് കഴിയുന്നവരുടേയും വീട്ടുജോലിക്കു പോയി പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടേയും മോചനത്തിന് നടപടി.
  • തൊഴില് തട്ടിപ്പിനിരയായവരെ നാട്ടിലെത്തിക്കാന് നടപടി
  • നാട്ടിലെത്തി ദുരിതം അനുഭവിക്കുന്ന 987 പേര്ക്ക് സാന്ത്വനപദ്ധതിയിലൂടെ ധനസഹായം
  • അര്ഹര്ക്ക് ചെയര്മാന് ഫണ്ട് ധനസഹായം
  • മുന്നൊരുക്ക പരിശീലനം 2639 പേര്ക്ക്
  • 657 പേര്ക്ക് തൊഴില് വൈദഗ്ധ്യ പരിശീലനം
  • ജില്ലാ കേന്ദ്രങ്ങളില് നോര്ക്ക് സെല്ലുകള് ശക്തിപ്പെടുത്തുന്നു.
  • നോര്ക്ക ന്യൂസ്ത്രൈമാസ വാര്ത്താപത്രിക
  • വിസ തട്ടിപ്പിനും വ്യാജ റിക്രൂട്ടമെന്റിനും അവിദഗ്ധ-വീട്ടുജോലി തട്ടിപ്പിനുമെതിരെ ബോധവത്ക്കരണം
  • പ്രവാസികള്ക്ക് ക്ഷേമനിധിയും പെന്ഷനും

പൊതുമേഖല കേരളം മാതൃക

  • 32 പൊതുമേഖലാ കമ്പനികൾ ലാഭത്തിൽ
  • 2190 കോടി രൂപ വിറ്റുവരവ്
  • 240 കോടി രൂപ ലാഭം
  • ലാഭം സംസ്ഥാനത്ത് നിക്ഷേപിക്കുന്നു
  • സമ്പത്ത് വർധിക്കുന്നു
  •  കൂടുതല്‍ തൊഴിലവസരങ്ങൾ
  • പൊതുമേഖലയിൽ ഈ വർഷം പുതിയ കമ്പനികൾ
  • സാമൂഹ്യ സുരക്ഷാമിഷൻ രൂപീകരിച്ചു.
  • 18 വയസ്സുവരെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്ക് സൗജന്യ ചികിത്സ നല്കുന്ന താലോലം പദ്ധതി നടപ്പാക്കി
  • ആശ്വാസകിരണം എന്ന പേരിൽ ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നവർക്ക് ധനസഹായം ലഭ്യമാക്കി
  • അവിവാഹിതരായ അമ്മമാർക്ക് ധനസഹായം ലഭ്യമാക്കി.
  • ഹംഗർ ഫ്രീ സിറ്റി (പട്ടിണിരഹിത നഗരം) നടപ്പാക്കി
  • വനിതകള്ക്കായി പ്രത്യേക ജാലിക തുടങ്ങി. വിധവാ വിവാഹത്തിന് കാൽ ലക്ഷം രൂപ ധനസഹായം ലഭ്യമാക്കി.
  • ജെന്ഡര് അഡൈ്വസറി ബോര്ഡ് രൂപീകരിച്ചു.
  • വനിതകള്ക്കായുള്ള ഫിനിഷിങ് സ്കൂള് - ഫ്ളാഗ്ഷിപ്പ് പ്രോഗ്രാം തുടങ്ങി.
  • 31 ജില്ലാ പ്രൊട്ടക്ഷന് ഓഫീസര്മാരെ നിയമിച്ചു, 14 പുതിയ തസ്തിക സൃഷിച്ചു.
  •  അംഗന് വാടി പ്രര്ത്തകര്ക്ക് ഓണറ്റേറിയം വര്ദ്ധിപ്പിച്ചു.  അംഗന് വാടി പ്രവര്ത്തികര്ക്ക് പെന്ഷന് ലഭ്യമാക്കി.
  • 6746 പുതിയ അംഗന് വാടികള് അനുവദിച്ചു.  അംഗന്വാടികള്ക്ക് പ്രത്യേക കരിക്കുലം തയ്യാറാക്കി.
  • 861 അംഗന് വാടികള്ക്ക് പുതിയ കെട്ടിടം നിര്മ്മിച്ചു.
  • സ്കൂളുകളില് പെണ്കുട്ടികള്ക്ക് കൌണ്സിലിംഗ് സെന്റര് തുടങ്ങി
  •  വയോജന നയം നടപ്പാക്കി
  •  മുഴുവന് വികലാംഗര്ക്കും തിരിച്ചറിയല് കാര്ഡ് നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു
  • വികലാംഗ സംവരണത്തിന് കൂടുതല് തസ്തികകള്
  • വികലാംഗ നിയമനങ്ങള് പി.എസ്.സിക്ക് വിട്ടു.
  • കൊല്ലം, പാലക്കാട്, കാസര്കോട് ജില്ലകളില് വികലാംഗ പുനരധിവാസ പദ്ധതികള് തുടങ്ങി.
  • 14 ജില്ലകളിലും പ്രത്യേക ക്യാന്പുകള് സംഘടിപ്പിച്ച് വികലാംഗര്ക്ക് സഹായ ഉപകരണങ്ങള് വിതരണം ചെയ്തു.
  • ആറ് മാസം മുതല് മുന്ന് വയസ്സ് വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാനത്തെ 163 ഐ.സി.ഡി.എസ് പ്രോജക്റ്റുകളിലും ടേക് ഹോം റേഷന് പദ്ധതി തുടങ്ങി
  • സ്ത്രീകള്ക്കെതികരായ അതിക്രമങ്ങള് തടയുന്നതിന് പഞ്ചായത്ത്-മുനിസിപ്പല് കോര്പ്പറേഷന് തലത്തിലും ജില്ലാതലത്തിലും ജാഗ്രതാ സമിതികള് രൂപീകരിക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചു.
  • ഇതിനകം 60 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ജാഗ്രതാ സമിതികള് രൂപീകരിച്ചു.
  • സാമൂഹ്യക്ഷേമവകുപ്പില് പുതിയതായി 139 ഐ.സി.ഡി.എസ്സ് സൂപ്പര് വൈസര് തസ്തിക സൃഷിച്ചു.
  • ഒഴിഞ്ഞു കിടന്ന 94 തസ്തികകളില് നിയമനം നടത്തി.
  • എല്ലാ ജില്ലകളിലും ചൈല്ഡ് വെല്ഫെയര് കമ്മിറ്റികളും ജുവനൈല് ജസ്റ്റീസ് ബോര്ഡുകളും  രൂപീകരിച്ചു.